വീണ്ടെടുപ്പ്
സ്മിതാ. ആർ. നായർ വിഷാദത്തിൻ്റെ താഴ്‌വരയിൽ കലേഷ് വസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു. മൗനമുറഞ്ഞു കൂടിയ ആ കണ്ണുകളിൽ ഏത് ഭാവമാണെന്ന് വായിച്ചെടുക്കാനാവില്ല.തൻ്റെ മുറിയിലെപുസ്തകങ്ങളാണ് അവന്റെ ലോകം.മലയാളം അദ്ധ്യാപികയായിരുന്ന അമ്മ പുസ്തകങ്ങളാണ് മക്കൾക്ക് സമ്മാനിച്ചിരുന്നത്. മൂന്നാല് കണ്ണാടിയലമാരികളുള്ള ആ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ അവൻ സ്വയം തളച്ചിട്ടിരിയ്ക്കുന്നു. പോസ്റ്റ് മാസ്റ്ററായിരുന്ന സുഗതൻ സാറിന്റെയും, വിലാസിനി ടീച്ചറിന്റെയുംഇളയ പുത്രനാണ് ബിരുദധാരിയായ കലേഷ്. ജേർണലിസം കഴിഞ്ഞു ഒരു ചാനലിൽ ജോലി ചെയ്യുകയായിരുന്നു. ബുദ്ധി കൂടി വട്ടായതാണെന്ന് നാട്ടുകാർ തമ്മിൽ […]
Continue Reading